കുട്ടമ്പുഴ: നെറ്റ് വർക്ക് സൗകര്യമില്ലാത്തതിനാൽ നിരവധി വിദ്യാർഥികളുടെ പഠനം പാറപ്പുറത്തും, വനാതിർത്തികളിലും. കുട്ടമ്പുഴ സത്രപ്പടി മക്കപ്പുഴ നാലു സെന്റ് കോളനിയിലെ വിദ്യാർഥികൾക്ക് ഓണലൈൻ പഠനം സാധ്യമാകണമെങ്കിൽ കാട്ടിലും, പാറപ്പുറത്തും കയറണം. അടിസ്ഥാന സൗകര്യവികസനമില്ലായ്മയിൽ നട്ടം തിരിയുന്ന നാട്ടുകാർക്ക് വേണ്ടത്ര റേഞ്ച് ഇല്ലാത്തതിനാൽ ഫോണിലൂടെയുളള പഠനം തടസപ്പെടുകയാണ്. കൊച്ചുകുട്ടികളടക്കം പാറപ്പുറം കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുകയാണ്. പഠനം വനാതിർത്തിയിലും പാറപ്പുറങ്ങളിലുമായതിനാൽ വന്യമൃഗങ്ങളേയും ഭയക്കണം. നിലവിലെ കുട്ടമ്പുഴ ടവറിന് ശേഷി കൂട്ടിയാൽ മാത്രമേ ലക്ഷം വീട്, മക്കപ്പുഴ കോളനി നിവാസികളുടെ ഓൺലൈൻ പഠനം സാധ്യമാകു.
You May Also Like
NEWS
കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...
CHUTTUVATTOM
കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...
NEWS
കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...
NEWS
കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...