കുട്ടമ്പുഴ : തട്ടേക്കാട് പാലത്തിലെ രാത്രി സമയത്തെ കൂരിരുട്ട് യാത്രക്കാരുടെയുള്ളിൽ ഭീതി ജനിപ്പിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം കൂടിയാണ് തട്ടേക്കാട് പാലം. എന്നാൽ ഉദഘാടനം കഴിഞ്ഞ് 16 വർഷമായിട്ടും പാലത്തിൽ വഴി വിളക്കുകൾ സ്ഥാപിക്കുവാൻ അധികൃതർക്കായിട്ടില്ല. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയോട് ചേർന്ന് കിടക്കുന്ന പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന പരിസരവാസികളുടെ ആവശ്യം അധികാരികൾ അവഗണിക്കുന്ന അവസ്ഥയാണുള്ളത്. എത്രയുംവേഗം ഇവിടെ വഴി വിളിക്കുകൾ സ്ഥാപിക്കണെമെന്നാണ് നാട്ടുകാരുടെ ആവശ്യം.
You May Also Like
CHUTTUVATTOM
കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....
NEWS
കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...
NEWS
കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...
NEWS
കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...